Category: Personalities

Total 20 Posts

ഹസ്‌റത് മൊഹാനി ഇങ്കിലാബ് നട്ട വിപ്ലവ ദേഹം

ഷബീര്‍ രാരങ്ങോത്ത് ഗം കാ ന ദില്‍ മെ ഹൊ ഗുസര്‍ വസ്ല്‍ കി ഷബ് ഹൊ യൂ ബസര്‍സബ് യെ ഖുബൂല്‍ ഹെ മഗര്‍ ഖൗഫെ സഹര്‍ കൊ ക്യാ കരൂ(ദുഃഖത്തിന് ഹൃദയത്തിലിടമില്ല, സമാഗമത്തിന്റെ രാത്രിയാകട്ടെ കടന്നു പോയിക്കൊണ്ടുമിരിക്കുന്നു;എല്ലാം ശരി,

അമീര്‍ ഖുസ്രോ കവിതയും സംഗീതവും

ഷബീര്‍ രാരങ്ങോത്ത് ഷബാനെ ഹിജ്‌റാന്‍ ദറസ് ചൂ സുല്‍ഫ് വ റോസെ വസ്‌ലത് ചൊ ഉംറ് കോതസഖി പിയാ കൊ ജൊ മേ ന ദേഖൂ തൊ കൈസെ കാടുന്‍ അന്ധേരി രതിയാ വിരഹരാവ് മുടിച്ചുരുള്‍ പോലെ നീണ്ടതും സന്ധിപ്പിന്റെ പകല്‍

പാടും നിലാവ് അസ്തമിക്കുമ്പോൾ

ഷബീർ രാരങ്ങോത്ത് ശാസ്ത്രീയ സംഗീതമഭ്യസിച്ചിട്ടില്ല. പരമ്പരാഗത ശൈലിയില്‍ പാട്ട് ചൊല്ലിക്കൊടുത്ത് പഠിപ്പിക്കാന്‍ ആരുമുണ്ടായില്ല. യാതൊരു സംഗീത പാരമ്പര്യവുമില്ല. പക്ഷേ, പാട്ടു കൊണ്ട് മനസകങ്ങളിലേക്ക് കുളിര്‍ മഴ പെയ്യിച്ചതായിരുന്നു ആ നാദം. എസ് പി ബി എന്ന മൂന്നക്ഷരം എല്ലാ സംഗീതപ്രേമികളുടെയും ഇഷ്ട

കാവിവേഷത്തിൽ കവിതപോലെ ജീവിച്ചൊരാൾ

ഷബീർ രാരങ്ങോത്ത് ഫാസിസ്റ്റുകാലത്ത് മൗനമാണ് പഥ്യം എന്നു കരുതുന്നവരാണ് ഏറെയും. ഫാസിസത്തിനെതിരെ ചെറുവിരലനക്കിയാൽ തങ്ങളുടെ സ്വാസ്ഥ്യം നഷ്ടമാകുമോ എന്ന ഭയം മിക്കവരെയും കീഴ്പ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. അധർമത്തിനും അനീതിക്കും വർഗീയതക്കും നേരെ കണ്ണടച്ച് തങ്ങളുടെ ഭാഗം സുരക്ഷിതമാക്കാനാണ് പൊതുവെ എല്ലാവരുടെയും ശ്രമം. എന്നാൽ തൻ്റെ

ജിഗർ മൊറാദാബാദി ജീവിതം കൊണ്ട് കവിത കുറിച്ച നിത്യകാമുകൻ

ഷബീർ രാരങ്ങോത്ത് ഹം ഇഷ്ഖ് കെ മാരോ കാ ഇത്‌നാ ഹി ഫസാനാ ഹെ രോനേ കൊ നഹി കോയി, ഹസ്നെ കൊ സമാനാ ഹെ പ്രണയക്കുരുക്കിനാൽ ഞാൻ ഇത്തിരി പോന്ന കഥയായിരിക്കുന്നു (ഒപ്പം) കരയാൻ ആരുമില്ലെങ്കിലും (പരിഹസിച്ചു) ചിരിക്കാൻ ലോകം

വിപ്ലവരാഷ്ട്രീയത്തിലേക്ക് നടന്നെത്തിയ വെന്നിയൂര്‍കാരന്‍

തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ് പൊതുപ്രവര്‍ത്തനരംഗത്ത് അരനൂറ്റാണ്ട് തികയ്ക്കുകയാണ് വെന്നിയൂര്‍ മുഹമ്മദ് കുട്ടി. പ്രൈമറി സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കി 1970 ലാണ് ആര്‍ എസ് പി (റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി) എന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി അദ്ദേഹം അടുക്കുന്നത്. ടാക്സി ഡ്രൈവറായി ജോലി

എം ഐ തങ്ങളുടെ രചനകള്‍

ന്യൂനപക്ഷ രാഷ്ട്രീയ സൈദ്ധാന്തികന്‍ എം ഐ തങ്ങളുടെ പ്രധാന കൃതികളെ പരിചയപ്പെടാം. ന്യൂനപക്ഷ രാഷ്ട്രീയം: ദര്‍ശനവും ദൗത്യവും അര നൂറ്റാണ്ടിന്റെ രാഷ്ട്രീയാനുഭവങ്ങളില്‍ നിന്നും രൂപപ്പെട്ട ഗ്രന്ഥമാണിത്. കേരളീയ സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് കാതലായ മുഴുവന്‍ മുസ്‌ലിം ലീഗ് വിമര്‍ശനങ്ങള്‍ക്കും താത്വികമായ മറുപടികള്‍

വണ്ടൂര്‍ ഹൈദരലി: തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തനത്തിന്റെ മുക്കാല്‍ നൂറ്റാണ്ട്

സാജിദ് തയ്യില്‍ പിറന്ന നാടിന്റെ നാമം സ്വന്തം പേരിനൊപ്പം ചേര്‍ത്ത് വെച്ച അനേകം ആളുകളെ ഇന്നലേകളിലും ഇന്നുമായി നാം കണ്ടിട്ടുണ്ട്. തങ്ങളുടെ കര്‍മ്മഫലം  കൊണ്ട് ഒരു നാട് അറിയപ്പെടാന്‍ കാരണക്കാരായവര്‍. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ വിവിധ തുറകളിലെ വളര്‍ച്ചയില്‍ നേതൃ രംഗത്ത്

രജിത്കുമാറും ബിഗ്ബോസും

ഷഹീദ് അബൂബക്കര്‍ കേരളത്തിന്‍റെ സാമൂഹ്യബോധം, ഒരു സ്റ്റാറും അദ്ദേഹത്തിന്‍റെ ഫാന്‍സും തമ്മിലുള്ള ബന്ധം എന്നിവയെ മുന്‍നിര്‍ത്തി രജിത് കുമാറെന്ന അണ്‍ലൈക്‍ലി സ്റ്റാറിനെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഇത്. അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയിലും പുറത്തും വമ്പിച്ച സ്വീകാര്യത ലഭിക്കുന്നതിന് പലകാരണങ്ങളുമുണ്ട്. കേരളത്തിലും ഇന്ത്യയില്‍ തന്നെയും

സ്വാലിഹ നാസിർ : ഹൃദയത്തെ കാൻവാസിലേക്ക് പകർത്തുന്ന ചിത്രകാരി

വരകളിലും, വര്‍ണ്ണങ്ങളിലും വിസ്മയങ്ങള്‍ തീര്‍ക്കുന്ന കലാകാരിയാണ് സ്വാലിഹ നാസര്‍. പ്രകൃതിയുടെ ഓരോ മിടിപ്പിലും സ്ത്രീയുടെ സാന്നിദ്ധ്യം വെളിവാക്കുന്ന വരകളാണ് സ്വാലിഹയുടെ മിക്ക ചിത്രങ്ങളും. അവള്‍ക്ക് ലോകത്തോട് സംവദിക്കാനുള്ള മാര്‍ഗ്ഗം ചിത്രങ്ങളാണ്. കണ്ണൂരില്‍ ജനിച്ചു വളര്‍ന്നു സ്വാലിഹയുടെ വിദ്യാഭ്യാസം കണ്ണൂരിലും, ഹൈദരാബാദിലും, കോഴിക്കോട്ടുമായിരുന്നു.