admin

123 Posts

ദൗത്യ നിർവ്വഹണത്തിൻ്റെ നേർക്കാഴ്ച്ചകൾ

അഭിമുഖം: അഡ്വ. എന്‍.ശംസുദ്ധീന്‍ എം.എല്‍.എ / മുഖ്താര്‍ പുതുപ്പറമ്പ് തെരഞ്ഞെടുപ്പു കാലത്തും പാർട്ടിയുടെ മഹാ സമ്മേളനങ്ങളിലും പങ്കെടുക്കാൻ ഇബ്രാഹിം സുലൈമാൻ സേട്ടുവും, ജി എം ബനാത്ത് വാലയും കേരളത്തിയിരുന്ന കാലത്ത് പാർട്ടി നേതൃത്വത്തെ ഏറ്റവും കൂടുതൽ അലട്ടിയിരുന്നത്, ദേശീയ രാഷ്ട്രീയത്തെ ആഴത്തിലുൾവഹിക്കുന്ന

മുസ്‌ലിം ലീഗ്: 2016ലെ പരാജയ കാരണങ്ങള്‍, 2021ലെ സാധ്യതകള്‍

സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കേരളത്തില്‍ വിജയ നിരക്ക് ഏറ്റവും കൂടുതലുള്ള പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. മത്സരിക്കുന്നതില്‍ ഭൂരിപക്ഷം സീറ്റുകളിലും ജയിക്കുന്ന പാര്‍ട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 24 സീറ്റില്‍ മത്സരിച്ച് 18 സീറ്റില്‍ പാര്‍ട്ടി വിജയിച്ചു. ആറ് സീറ്റില്‍ പരാജയപ്പെടുകയും ചെയ്തു. ഇത്തവണ

അട്ടിമറി വിജയം നിലനിര്‍ത്താനുറച്ച് വി.അബ്ദുറഹ്മാന്‍

അഭിമുഖം: വി.അബ്ദുറഹ്മാന്‍ എം.എല്‍.എ / യൂനുസ് ചെങ്ങര കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോൾ കേരളമൊന്നാകെ ചർച്ച ചെയ്തത് മുസ്ലിം ലീഗിൻ്റെ കോട്ടയിൽ ഇടതു സ്വതന്ത്രൻ നേടിയ അട്ടിമറി വിജയത്തെ കുറിച്ചായിരുന്നു.ഇടതു തരംഗത്തിനിടയിലും വിള്ളലേൽക്കാതെ ഉറച്ചു നിന്ന ഹരിത

സംശുദ്ധരാഷ്ട്രീയം സാധ്യമാണ്

അഭിമുഖം: സി.മമ്മുട്ടി എംഎല്‍എ / മുഖ്താര്‍ പുതുപ്പറമ്പ് പതിനൊന്നാമത്തെ വയസ്സിൽ ഹരിത പതാകയുടെ കീഴിലേക്ക് ചുവടു വച്ച നിഷ്ക്കളങ്കനായ ഒരു കുട്ടിയുണ്ട്, സി മമ്മൂട്ടിയെന്ന സംശുദ്ധ രാഷ്ട്രീയക്കാരൻ്റെ ഉള്ളിലിന്നും.കേരളത്തെ ആവേശംകൊള്ളിപ്പിച്ച യുവത്വത്തിൻ്റെ പ്രക്ഷോഭങ്ങൾക്ക് നെടുനായകത്വം വഹിച്ചപ്പോഴും, ഒന്നരപ്പതിറ്റാണ്ട് കാലം ജനപ്രതിനിധിയായി കോടികളുടെ

തരംഗത്തിലും തകരാത്ത വ്യക്തിപ്രഭാവം

അഭിമുഖം: റോജി ജോണ്‍ എം.എല്‍.എ / ബക്കര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൻ്റെയോ, ഒരാഴ്ച്ചക്കകം സ്ഥാനാർത്ഥി ലിസ്റ്റ് പുറത്തു വരുമെന്നതിൻ്റെയോ, പിരിമുറുക്കങ്ങളിലായിരിക്കും എന്ന ഞങ്ങളുടെ ധാരണയെ തിളങ്ങുന്ന പ്രസന്നത കൊണ്ട് തിരുത്തിയാണ്, അങ്കമാലിയുടെ വികസന നായകനെന്ന് നാട്ടുകാർ വിശേഷിപ്പിക്കുന്ന റോജി ജോൺ എന്ന ജന

ജലീലിനെ തോല്‍പ്പിക്കാന്‍ റിയാസിനാവുമോ?

ശരീഫ് സി.പി കെ ടി ജലീല്‍ ഇല്ലാത്ത നിയമസഭ മലപ്പുറത്തെ മുസ്‌ലിം ലീഗിന്റെ സ്വപ്‌നമാണ്. 2006ല്‍ കുറ്റിപ്പുറത്ത് നിന്ന് ആരംഭിച്ച ജൈത്രയാത്ര കെ ടി ജലീല്‍ തവനൂരിലും തുടര്‍ന്നു. 2011ലും, 2016ലും തുടര്‍ച്ചയായ വിജയങ്ങള്‍. ജലീലിനെ നേരിടാന്‍ പോന്ന സ്ഥാനാര്‍ഥികളെ രംഗത്തിറക്കുന്നതില്‍

കോട്ടക്കലില്‍ കെ.കെ ?

സ്റ്റാഫ് റിപ്പോര്‍ട്ടര്‍ മണ്ഡലത്തിൽ നിന്ന് ഇത്തവണ ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാർത്ഥി ആരായിരിക്കുമെന്ന ചർച്ചയ്ക്ക് വിരാമമാകുന്നതായി സൂചന.കോട്ടക്കലിൻ്റെ മനസ്സു തൊട്ട നഗര പിതാവെന്ന ഖ്യാതിയോടെ കെ കെ നാസറിൻ്റെ പേരാണ് അവസാനമായി ലീഗ് നേതൃത്വത്തിൻ്റെ പരിഗണനയിലുള്ളത്.കോട്ടക്കല്‍ നഗരസഭയില്‍ കഴിഞ്ഞ ഭരണസമയത്ത് അദ്ദേഹം

കോവിഡിന്‍റെ രണ്ടാം വരവും ബിസിനസുകളുടെ ഭാവിയും

യൂനുസ് ചെങ്ങര കോവിഡ് ലോകക്രമത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ താത്കാലികമായിരിക്കുമെന്ന നമ്മുടെ ധാരണയെ തകിടം മറിച്ചാണ് കോവിഡിന്‍റെ രണ്ടാം വരവ്‌. ഒരു സൂക്ഷ്മാണുവിന്‍റെ അക്രമം ഭയന്ന് പ്രതിരോധം തീര്‍ക്കാനുള്ള വഴികളന്വേഷിച്ചുകൊണ്ടിരിക്കുന്നതിന് പകരം , അതിനോ‍ടൊപ്പം ജീവിക്കാനുള്ള മുന്‍കരുതലുകള്‍ ജീവിത ക്രമത്തിന്‍റെ ഭാഗമായി കരുതുന്ന

സിറ്റിംങ് സീറ്റുകളില്‍ പോരാട്ടച്ചൂട്: മലപ്പുറത്ത് ഇടതു മുന്നണിക്ക് നഷ്ടമുണ്ടാകുമോ?

തേക്കിന്റെ കരുത്തുള്ള കോട്ടയായിരുന്നു കോണ്‍ഗ്രസിന് നിലമ്പൂര്‍. ആര്യാടന്‍ മുഹമ്മദെന്ന വന്‍മരത്തെ കടപുഴക്കാന്‍ ഇടതുമുന്നണി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. എന്നാല്‍ 2016ല്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തിന് അടി തെറ്റി. പി വി അന്‍വറെന്ന പഴയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മുന്നില്‍

കോഴിക്കോട് സൗത്തില്‍ മൂന്നാം അങ്കത്തിന് എം കെ മുനീര്‍

കണക്കുകളില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന കോഴിക്കോടിന്റെ ഹൃദയത്തില്‍ ഇടമുണ്ടെന്നതാണ് എം കെ മുനീറിന്റെ പ്രത്യേകത. കോഴിക്കോട് സൗത്തില്‍ മൂന്നാം അങ്കത്തിനിറങ്ങുകയാണ് ഡോ. എം കെ മുനീര്‍. സായാഹ്നങ്ങളെ മനോഹരമാക്കുന്ന ബീച്ച്, മനസ്സും വയറും നിറയ്ക്കുന്ന ബിരിയാണി, രുചിവൈവിധ്യത്തിന്റെ അപ്പത്തരങ്ങള്‍. കോഴിക്കോട് എന്നും പുതുമ